© 2023 Sunnah Club
18 Sep 2023
ഇസ്ലാമിക ലോകത്തിന് വിവിധ വിജ്ഞാന ശാഖകളിലായി അമൂല്യഗ്രന്ഥങ്ങൾ സമ്മാനിച്ച പണ്ഡിതന്മാർ മിക്കവരും ഇമാം അശ്അരി ﵀ യുടെ അഭിപ്രായം സ്വീകരിച്ചവരാണ്
ഇമാം നവവി ﵀ യുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം, മറ്റു നല്ല കാര്യങ്ങൾ ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽപെട്ടതാണ്.
ഇന്ത്യയിൽ ഹദീസ് വിജ്ഞാന ശാഖക്ക് തുടക്കം കുറിച്ചവരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹുമാനപ്പെട്ട അബ്ദുൽഹഖ് അദ്ദഹ്ലവി തന്റെ ലമആതുത്തൻഖീഹിൽ പറയുന്നു: മരണപ്പെട്ടവർക്ക് അറിവും കേൾവിയും ഇല്ല എന്നതാണ് അവരുടെ ന്യായമെങ്കിൽ അത് തീർത്തും തെറ്റാണ്..
മരണപ്പെട്ടവരിൽ നിന്ന് ഏതു തരത്തിലുള്ള ഗുണം പ്രതീക്ഷിക്കലും ശിർക്കും കുഫ്റും ആണ് എന്നാണ് പതിറ്റാണ്ടുകളായി വഹാബികളും മൗദൂദികളും കേരളീയ മുസ്ലിംകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ധാരണ മഹാ അബന്ധമാണെന്ന് സുന്നികൾ പ്രാമാണികമായി സ്ഥാപിച്ചിട്ടുള്ളതാണ്
മരണപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും രീതിയിൽ സഹായം പ്രതീക്ഷിക്കൽ ശിർക്കും കുഫ്റും ആണെന്നാണ് വഹാബികളും മൗദൂദികളും നാളിതു വരെ സമൂഹത്തിൽ പ്രചരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലോക മുസ്ലിംകളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ ഇസ്ലാമികവൃത്തത്തിൽ
ഇസ്ലാമിലെ രണ്ടാം പ്രമാണമാണ് ഹദീസ്. എന്നാൽ അതിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്ന ചിലർ പിൽക്കാലത്ത് ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുണ്ട്. ശിയാക്കളാണ് ഇക്കൂട്ടരിലെ പ്രഥമ വിഭാഗം. ഇതിനെതിരെ ശക്തമായ ഗ്രന്ഥ രചന നടത്തിയ പണ്ഡിതനാണ് ഇമാം സുയൂത്വി(റ).
ഈയിടെയായി അറബ് ഇസ്ലാമിക രാജ്യങ്ങൾ അശ്അരീ വിശ്വാസധാരയുടെ ശക്തമായ പുത്തനുണർവിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്ക് മുമ്പ് വരെ ഇവിടങ്ങളിൽ ശക്തമായ വേരോട്ടമുണ്ടായിരുന്ന രണ്ട് പ്രസ്ഥാനങ്ങളാണ് അശ്അരീ മാതുരീദീ വിശ്വാസധാരകൾ
മുസ്ലിം സമൂഹത്തിൽ ഇത്രയും കുഴപ്പം വിതച്ച മറ്റൊരു കൃതികാണില്ല. സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന മുഴുവൻ ഭിന്നിപ്പിന്റെയും ക്രഡിറ്റ് ഇതിന് മാത്രം അവകാശപ്പെട്ടതാണ്. മുസ്ലിംകൾക്ക് നേരെ ചാർത്തപെടുന്ന എല്ലാ ഭീകരവാദ മുദ്രകളുടെയും മൂലകാരണവും ഈ കൃതി തന്നെയാണ്.
06 Oct 2023
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ അതിശക്തമായും സൂക്ഷ്മതയോടെയും പ്രതിരോധിച്ചവരാണ് സുന്നീ ഉലമാക്കൾ.
വ്യത്യസ്ത വിജ്ഞാന ശാഖകളിൽ അവലംബവും ആധികാരികവുമായ ഗ്രന്ഥപരമ്പരകൾ സമ്മാനിച്ച നിസ്തുല വിജ്ഞാന സേവകനാണ് ഇമാം ജലാലുദ്ദീനിസ്സുയൂത്വി ﵀. വിജ്ഞാന ചർച്ചകളിൽ അവഗണിക്കാനാവാത്ത സാന്നിധ്യം ഇമാം സുയൂത്വി ﵀ ക്കുണ്ട്.
10 Oct 2023
പ്രവാചക ശിഷ്യൻമാരിലൂടെ പകർന്നുകിട്ടിയ സമഗ്രവും പ്രത്യുൽപന്നപരവുമായ ഇസ്ലാമും മുസ്ലിംകളുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സാംസ്കാരിക, രാഷ്ട്രീയ, മതകീയ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും കർമോത്സുകതയും അവർക്കുണ്ടായിരുന്നു. ഇത് നന്നായി അനുഭവിച്ചറിഞ്ഞ ബ്
ഇവിടെ സംസാരിക്കാൻ കഴിയുന്ന ഭാഷക്ക്, എഴുതാനും വായിക്കാനും മാത്രം സാധിച്ചിരുന്ന അറബി ലിപി ഉപയോഗിച്ച് അറബി-മലയാളം എന്ന ഭാഷതന്നെ നിർമിച്ചു. ഇതൊരു വിപ്ലവമായിരുന്നു
<p> </p> <p>കേരളത്തിന്റെ മുസ്ലിം നവോത്ഥാന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് മഖ്ദൂം കുടുംബത്തിനുള്ളത്. ഹിജ്റ 9-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് അലിയ്യുബ്നു അഹ്മദ് മഖ്ദൂം കായൽപട്ടണം വഴി കൊച്ചിയിലെത്തിച്ചേർന്നതോടെയാണ് ഇതിനാരംഭം കുറിക്കുന്നത്. പ്രതിഭാധ
<p> </p> <p>ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ
04 Nov 2023
മഹത്തുക്കളുടെ സ്മാരകങ്ങൾ തകർക്കുകയും അവരുടെ സ്മരണകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുകയെന്നത് വഹാബികളുടെ പ്രധാനലക്ഷ്യമാണ്. ഹറമുകളിൽ വരെ അത്തരം ക്രൂരതകൾ അവർ നിർവ്വഹിച്ചിട്ടുണ്ട്.
ഇബ്നു അബ്ദുൽ വഹാബിന്റെ തീവ്ര ചിന്തയും മുഹമ്മദ് അബ്ദുവിന്റെ യുക്തിവാദവും ഇണങ്ങിചേർന്നതാണല്ലോ കേരള വഹാബിസം. മക്ക മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പാത സ്വീകരിച്ചാണ് ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങള
നിഷ്പക്ഷ സംഘത്തിന്റെ ലക്ഷ്യങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ പണ്ഡിതന്മാർ പലരും അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു നാട്ടിലുള്ള കുടുംബ കലഹങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കുക എന്നതായിരുന്നല്ല
ഇസ്ലാമിൽ സ്വഹാബികൾ പരിഗണിക്കപ്പെടേണ്ടവരല്ല, അവർ പലപ്പോഴും നബി ﷺ ക്കെതിരെ പ്രവർത്തിച്ചവരാണെന്നും ഇസ്ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടത്തിക്കൂട്ടിയവരാണെന്നും അണികളെ ധരിപ്പിക്കുക വഴി സ്വഹാബികളെ കുറിച്ചുള്ള മോശമായ ചിത്രം അണികളിൽ സ്ഥാപിച്ചെടുക്കാൻ മൗലവ
ജനാധിപത്യ രാജ്യത്ത് താമസിച്ചു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന മുസ്ലിം സത്യവിശ്വാസിയേ അല്ലെന്നാണ് മൗദൂദി സാഹിബ് പറഞ്ഞു വച്ചത്. ഈ അസംബന്ധങ്ങളെ ഇന്നും വേദവാക്യമായി കരുതുന്നവരാണ് മുഴുവൻ ജമാഅത്തുകാരും
മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണ് ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും. ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ. സംഘ പരിവാറിനെ നേരിടാനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയുമ്പോഴും വിവിധ ഘട്ടങ്ങളിൽ ജമാഅത്തെ ഇസ്ലാമി ആർ എസ് എസുമായി ചങ്ങാത്തം പുലർത്തുന്നതു കാണാം.
ഒരു ഇസ്ലാമിക രാഷ്ട്രം കിട്ടിയാൽ അവിടേക്ക് താമസം മാറ്റി ഇന്ത്യയിലെ ശിർക്കീ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന കലശലായ ആഗ്രഹം ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇല്ലാതിരിക്കുമോ?
07 Nov 2023
കുറഞ്ഞ ആയുസ്സ് മാത്രമേ ഐക്യ സംഘത്തിന് ഉണ്ടായിരുന്നുള്ളൂ. പത്ത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ആദർശ വിഷയത്തിൽ തന്നെ സംഘത്തിന്റെ നേതാക്കൾ തമ്മിൽതല്ലി. നാട്ടുകാരുടെ ഭിന്നിപ്പ് തീർക്കാൻ വേണ്ടി രൂപീകരിച്ച സംഘടന അതിന്റെ നേതൃത്വത്തിന്റെ ഭിന്നിപ്പിനാൽ തന്നെ അന്ത്യ
മാപ്പിള മുസ്ലിംകളുടെ സ്വത്വ നിർമിതിയിൽ സുപ്രധാന സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഖാളീ ജമാലുദ്ദീൻ മുഹമ്മദ്. ആത്മീയമായും സർഗാത്മകമായും കരുത്താർജിക്കാനുള്ള ഉപാധികൾ സമുദായത്തിന് മുന്നിൽ സമർപ്പിച്ച പണ്ഡിതൻ
ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള് സലഫികള് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്ത്തപ്പെടാറുള്ളത്.